2013, ജൂൺ 11, ചൊവ്വാഴ്ച

ഐഡന്റിറ്റി ചെക്ക്‌


"എടാ ഐഡന്റിറ്റി ഇല്ലാത്തവനെ" തൊഴുത്തിചാണകം വടിച്ചു കൊണ്ടിരുന്ന അയാളെ നോക്കി ഭാഗ്യ ദേവത അലറി.അയാഒരു നിമിഷം ചുറ്റു പാടും കണ്ണോടിച്ച ശേഷം വീണ്ടും ജോലി തുടന്നു. "നിന്നത്തന്നടാ...എന്നും ഇങ്ങനെ കണ്ടവരുടെ വാലേതൂങ്ങി നടന്ന മത്യൊ" "വലേത്തൂങ്ങി ഹഹഹ..." അയാചാണകം വടിക്കുന്ന തൂമ്പാ താഴെയിട്ട്തൊഴുത്തിനു വെളിയിലിറങ്ങി.വൈക്കോത്തുറുവിനു മുകളിഇരുന്ന് തന്നെ നോക്കി പൊട്ടിച്ചിരിക്കുന്ന ചിരിക്കുന്ന ദേവതയെ നോക്കി അയാനിസംഗതയോടെ നിന്നു. എന്നും ഇങ്ങനെ അവപറയുന്നത്കേട്ടും അവപറയുന്നത്ചെയ്തും നടന്നാ മതിയൊ കയ്യിലിരിക്കുന്ന നാട്ടുമാങ്ങയുടെ മൂക്ക്കടിച്ച്ഒരു കഷണം നുണഞ്ഞു കൊണ്ട്ദേവത ചോദിച്ചു.. "ഇന്നാ ഇതു തിന്നിട്ടുണ്ടോന്ന് നോക്ക്‌".ദേവത ഒരു മാമ്പഴം അവനിട്ടുകൊടുത്തു.ചാണകം പറ്റിയ കൈ തുടയ്ക്കാതെ അവഅതു ചാടിപ്പിടിച്ച്സംശയിച്ചു നോക്കി.

" മീനമാസത്തിലെവിടുന്നാ മാമ്പഴം..ഹ്ം ദേവതയല്ലെ..സഹൃദയനാശാചോദിച്ചാ എന്തു പറയും.പറയാതിരുന്നലോ വേണ്ട നന്നികേടാവും.ദേവതയോട്തന്നെ ചോദിയ്ക്കാം. "അതേയ്ദ്ദ്ദേവതെ ആശാചോദിച്ചാ മാമ്പഴം എവടന്നു കിട്ടീന്ന് പറയണം" അയാവിക്കി വിക്കി ചോദിച്ചു. ....അവന്റെ ഒരൊണക്ക ആശാൻ.ദേവത മന്ത്രവടികൊണ്ട്പുറം ചൊറിഞ്ഞു. "നിനക്ക്അവനാണൊ അതോ മാമ്പഴമാണൊ വലുത്‌." "അത്അത്അറിഞ്ഞൂടാ..."അയാമാമ്പഴത്തിലേയ്ക്കു നോക്കി നിവ്വികാരനായ്പറഞ്ഞു. "എനിക്കറിഞ്ഞൂടാ" ".....എന്തു ചോദിച്ചാലും അലി...ഞൂ..ടാ..." ദേവത മന്ത്രവടികൊണ്ട്കയ്യും കാലും പുറവും മാറി മാറി ചൊറിഞ്ഞു. "ഇത്ര വല്യ ദേവതയായിട്ട്വൈക്കൊതുറൂലിരുന്ന ചൊറിയൂന്ന് അറിയില്ലെ" അയാപിറുപിറുത്തു. "നീ പറഞ്ഞത്ഞാകേട്ടു അപ്പൊ നിനക്ക്നാവുണ്ട്‌" ദേവത മുകളിനിന്നും ന്നിറങ്ങി
"നോക്കി നിക്കാതെ കയ്യൊന്നു മാന്തിതാ ചൊരിഞ്ഞിട്ട്വയ്യ..അതൊ നിന്റെ ആശാനു മാത്രമെ നീ മാന്തി കൊടുക്കൂളൊ" അയാമാന്ത്രികവടി എടുത്ത്ബദ്ധപ്പെട്ട്കൈ ചൊറിയാതുടങ്ങി.. "ഹൊ അതെലൊക്കെ ചാണകമാക്കി..ഇങ്ങു താ..."ദേവത മന്ത്ര വടി പിടിച്ചു വാങ്ങി, പകരം ഒരു ചുള്ളിക്കമ്പെടുത്തു കൊടുത്തു. അയാഅതെടുത്ത്ദേവതയുടെ കൈ ചൊറിയാതുടങ്ങി. "അവടെയല്ലടാ ...ഇവടെ" ദേവത അയാളുടെ തലയിഒരു കിഴുക്കു വെച്ചു കൊടുത്തിട്ടു പറഞ്ഞു. " ഹൗ...ദേവതയാണെന്നു പറഞ്ഞിട്ട്കാര്യമില്ല ഇതു കൈയ്യോ അതൊ ഇരുമ്പുവടിയോ." അയാവേദനയൊടെ ത്തു. "നീ ഇങ്ങനെ അവരും ഇവരും ഒക്കെ പറയുന്നത്കേട്ടിരുന്നാ നിനക്കതിനു മാത്രമെ നേരം കാണൂളു..നിന്റെ നല്ലതിനു വേണ്ടിയാ ഞാപറയുന്നെ" കയ്യിസശ്രദ്ധം ചൊറിയുന്ന അയാളെ നോക്കി ദേവത പറഞ്ഞു. അയാമൂളിക്കേട്ടു. "അവടെയല്ലെട മണ്ടാ ഇപ്പറത്‌..നീ എന്റെ കയ്യിലെ തൊലിമുഴുവകളയൂലൊ".ദേവത മന്ത്രവടി കൊണ്ട്അവന്റെ തലക്കിട്ട്ഒന്നു കൊടുത്തിട്ടു പറഞ്ഞു. "...." വേദന അവന്റെ കണ്ണിലൂടെ ഒഴുകി ഒലിച്ചു. മ്മ്‌ ....സാരമില്ല ഞാപറഞ്ഞുന്നെ ഉള്ളു നീ കരയണ്ട.ദേവത അവന്റെ മുടിയിതലോടി. " മതി ഇനി പോയി കുറച്ചു വെള്ളം എടുത്തിട്ട്വാ കയ്യൊന്നു കഴുകട്ടെ." ദേവത പറഞ്ഞു. അയാകിണട്ടികരയിലേയ്ക്ക്ഓടി തിടുക്കത്തിഒരു ബക്കറ്റ്വെള്ളം കോരി കൈ കഴുകി.രണ്ടു തൊട്ടി വെള്ളം കോരി ബക്കറ്റ്നിറച്ചു. " എടാ പെരട്ടെ തൊഴിത്തിലെ ചാണകം വടിച്ചോടാ പശൂനെ കേറ്റി കെട്ടാറായി" അപ്പൊഴാണയാത്തത്ചാണകം വടിച്ചു കളഞ്ഞിട്ടില്ല.പക്ഷെ ഭാഗ്യ ദേവത വെള്ളം ചോദിച്ചാ എങ്ങന കൊടുക്കതിരിക്കുന്നെ.ദേവതയില്ലയിരുന്നെങ്കിതാഎവിടെയും എത്തില്ലയിരുന്നു.അയാബക്കറ്റുമായ്വൈക്കോത്തുറുവിന്റെ അടുത്തേയ്ക്ക്ഓടി.ഇല്ല ദേവതയുടെ പൊടി പോലും ഇല്ല..തന്നെ പറ്റിച്ചു മുങ്ങി. തിരക്കു കാണും "മ്പേ..." പശുവിന്റെ കരച്ചികേട്ട്അയാഞെട്ടി "ആശാവേണൊ ദേവത വേണൊ അതോ ഐഡന്റിറ്റി വേണൊ" അയാബക്കറ്റിലെ വെള്ളം തലയിലൂടെ കമഴ്ത്തി


1 അഭിപ്രായം: